ലക്ഷ്വദ്വീപിലെ അഗത്തിയിൽ ജനിച്ച്,ദ്വീപിലെ ആദ്യത്തെ വനിതാഡോക്ടറും ആരോഗ്യ വകുപ്പിന്റെ
ഡയറക്ടറുമായിത്തീർന്ന ഡോ.റഹ്മത് ബീഗത്തിന്റേത് അസാധാരണമായ അതിജീവനത്തിന്റെ ജീവിതകഥയാണു.
രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ച,ദ്വീപുകാരുടെ ഈ പ്രിയപ്പെട്ട ഡോക്ടറുടെ ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണു മാർച്ച് 3 ശനിയാഴ്ച്ച ഉച്ച്യ്ക്ക് 1 മണി മുതൽ 2 മണിവരെ നമ്മൾ.കടലാഴമുള്ള ഈ അനുഭവങ്ങളിലൂടെ ശ്രോതാക്കളെ മഞ്ചേരി എഫ്.എം കൂട്ടിക്കൊണ്ടുപോകുന്നു,അന്താരാഷ്ട്രവനിതാവാരാചരണം പ്രമാണിച്ച്,കേരളത്തിലെ എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്യുന്ന,ഈ പ്രത്യേക പരിപാടിയിലൂടെ.
ഡോക്ടറുമായി സംസാരിച്ചത് സെവിൽ ജിഹാൻ.
ഇപ്പോൾ നിലമ്പൂരിനടുത്ത കാട്ടുമുണ്ടയിൽ മകനോടൊപ്പമാണു താമസിക്കുന്നത്.
ഡയറക്ടറുമായിത്തീർന്ന ഡോ.റഹ്മത് ബീഗത്തിന്റേത് അസാധാരണമായ അതിജീവനത്തിന്റെ ജീവിതകഥയാണു.
രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ച,ദ്വീപുകാരുടെ ഈ പ്രിയപ്പെട്ട ഡോക്ടറുടെ ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണു മാർച്ച് 3 ശനിയാഴ്ച്ച ഉച്ച്യ്ക്ക് 1 മണി മുതൽ 2 മണിവരെ നമ്മൾ.കടലാഴമുള്ള ഈ അനുഭവങ്ങളിലൂടെ ശ്രോതാക്കളെ മഞ്ചേരി എഫ്.എം കൂട്ടിക്കൊണ്ടുപോകുന്നു,അന്താരാഷ്ട്രവനിതാവാരാചരണം പ്രമാണിച്ച്,കേരളത്തിലെ എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്യുന്ന,ഈ പ്രത്യേക പരിപാടിയിലൂടെ.
ഡോക്ടറുമായി സംസാരിച്ചത് സെവിൽ ജിഹാൻ.
ഇപ്പോൾ നിലമ്പൂരിനടുത്ത കാട്ടുമുണ്ടയിൽ മകനോടൊപ്പമാണു താമസിക്കുന്നത്.
No comments:
Post a Comment
ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക